എന്നെപ്പറ്റി.

ഇതുവരെ സന്ദര്‍ശിച്ചവര്‍

Monday, August 20, 2012

ഓണക്കവിത



            ശ്ശി കാലമായി ഒരു ഓണക്കവിതയുടെ പണിപ്പുരയിലായിരുനു. ശ്ശി കാലത്തിനു് ഒരു അളവ്‌ വേണമെങ്കിൽ ഒരു വാടകച്ചീട്ടുകാലം എന്നു പറയാം. അതാവിത്‌ സുമാർ പതിനൊന്നു മാതം. ദാ ഇപ്പോൾ പണിപ്പുരയിൽനിന്ന്‌ വെളിയിലേയ്ക്ക് ഇറങ്ങിയതേയുള്ളു.


    മലയാലികളുടെ കടലാസു തൂശനിലയിലേയ്ക്ക് ചിരട്ടകയിൽ നിറച്ച് .

       ഒരു പടുകൂറ്റൻ ഓണക്കവിത

                                  ഓണത്തിനു ക്ളാവുപിടിച്ചു 
                                   തൊട്ടാലയ്യോ കൈനാറും 

                                                                           ശുഭം